Spread the love

കേരളത്തില്‍ കൊറോണ വൈറസിന്റെ തീവ്ര വകഭേദങ്ങളായ ഒമിക്രോണും
ഡെല്‍റ്റയും സജീവമാണെന്നും, പൊതു ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അനാവശ്യ യാത്രകളും ആള്‍ക്കൂട്ട
സാഹചര്യങ്ങളും ഒഴിവാക്കണമെന്നും
മന്ത്രി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ 100 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 20 മുതല്‍ 40 വയസുവരെ പ്രായമുള്ളവരിലാണ് രോഗബാധ കൂടുതല്‍.

ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരാകുന്നു. അതിനാല്‍‌ നിശ്ചയമായും
എല്ലായിടത്തും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഉള്‍പ്പെടെ ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഡെല്‍റ്റ മൂലമാണ് സംസ്ഥാനത്തെ കോവിഡ് കേസുകള്‍‌
വര്‍ധിക്കുന്നത്.

ഒമിക്രോണ്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഒമിക്രോണ്‍ വ്യാപനം ആരംഭിച്ചാല്‍ ഡെല്‍റ്റയെക്കാള്‍ മൂന്നിരട്ടി പ്രഹരശേഷിയിലാകും വ്യാപിക്കുക.
ഒമിക്രോണ്‍ വ്യാപനം വൈകിപ്പിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply